പാർടി ഇപ്പോൾ ഇതൊരു വ്യക്തിയുടെ നാക്കുപിഴയായി പറഞ്ഞൊഴിയുകയാണ്. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയമുള്ള വലിയൊരു വിഭാഗം ജനങ്ങൾ പാർടി നേതൃത്വത്തിന്റെ ജീർണമായ രാഷ്ട്രീയ അവസരവാദ നയങ്ങളേക്കാൾ ഉയർന്ന രാഷ്ട്രീയ, സാമൂഹ്യബോധം ഉയർത്തി നടത്തിയ ശക്തമായ എതിർപ്പുകളാണ് ഈ നിലപാടെടുക്കാൻ രാഷ്ട്രീയ
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. ആവശ്യമെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി സുരക്ഷയൊരുക്കുമെന്നും പി മോഹനന്‍ വ്യക്തമാക്കി. വിവാഹത്തെ തുടര്‍ന്ന് പ്രദേശത്ത് പാര്‍ട്ടിക്കെതിരെ പ്രചരണം നടക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരെയും പറഞ്ഞ് തെറ്റിധരിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പാര്‍ട്ടി വിശദീകരണ യോഗം നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും പി മോഹനന്‍ പറഞ്ഞു.